Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

കാല്‍പ്പെരുമാറ്റം

4.0
1569

അമ്മക്കോര്‍മയില്ലേ ഞാന്‍ എപ്പോഴും പറയാറുള്ളത് ,അച്ഛന്റെ ആ കാല്‍പ്പെരുമാറ്റത്തെപ്പറ്റി....... എനിക്കേറ്റവും പേടിയുള്ളത്. ചെറുപ്പത്തില്‍ ഏട്ടനുമായി തല്ലുകൂടുമ്പോഴും, സ്കൂളില്‍ നിന്ന് ടൂര്‍ പോകാന്‍ ...

വായിക്കൂ
രചയിതാവിനെക്കുറിച്ച്
author
അബി രമേശ്

എന്നും കാത്തിരുന്നു..... നിന്നെയോർത്തിരുന്നു.......

റിവ്യൂസ്
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    ശ്രുതി കെ
    14 ജനുവരി 2018
    പുതുമ മങ്ങാത്ത വിഷയം കേട്ടു പഴക്കമില്ലാത്ത ശൈലിയിൽ. ഒരു പക്ഷേ നമുക്ക് ജീവിതത്തിൽ തീരുമാനങ്ങളെടുക്കുവാൻ പൂർണ സ്വാതന്ത്ര്യം നൽകുന്ന മാതാപിതാക്കൾ നമ്മുടെ ജീവിത പങ്കാളികളെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ മാത്രം ഈ മനോഭാവം പാടെ തിരുത്തികുറിക്കുന്നു. മനസ്സുകളുടെ കൂടിച്ചേരലാണ് അത് എന്നും അല്ലാതെ കവടികളുടെയും ജാതിയുടെയും മതത്തിന്റെയും സംഗമമല്ല അത് എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. തന്റെ ആത്മാവിനെ തന്നിൽ നിന്നകറ്റിയ ആ കാൽപ്പെരുമാറ്റം മുഴങ്ങുന്ന വീട്ടിലേക്ക് താനില്ലെന്ന് അനന്തു ശഠിക്കുന്നതിൽ തെറ്റൊന്നുമില്ല. അച്ഛൻ ഇത്ര മാത്രം ക്രൂരനാകുമെന്ന് ചിന്തിക്കുവാൻ തന്നെ അസാധ്യം. എങ്കിലും സമകാലിക അനുഭവങ്ങൾ തെളിയിക്കുന്നതു ഈ അനുഭവം അസ്ഥാനത്തല്ല എന്ന് കൂടിയാണ്. ഏറ്റവും മികവുറ്റതായ് തോന്നിയതെന്തെന്നാൽ ഒരു സാങ്കല്പിക അനുഭവത്തിന്റെ അസ്വാരസ്യം രചനയിലുണ്ടായില്ല എന്നതാണ്. രചന 👌👍. വാക്കുകളില്ല😍
  • author
    Neethu
    18 ഫെബ്രുവരി 2018
    അനുരാഗം ആരോട് തോന്നും എന്ന് പറയാൻ സാധിക്കില്ല....സ്വവർഗ്ഗ അനുരാഗികളെയും മനുഷ്യരായി തന്നെ കാണണം .....ജീവിക്കാൻ അനുവദിക്കണം.....അബി നന്നായിട്ടുണ്ട്....
  • author
    മങ്ങാടന്‍
    06 മെയ്‌ 2018
    അബീ.. നല്ല ഒരു രചന. പ്രണയത്തില്‍ സ്വാതന്ത്ര്യം ഒരു പ്രസക്ത ഭാഗമാണ്. ആരെ പ്രണയിക്കണം എന്നത് ഒരു തിരഞ്ഞെടുപ്പാണ്.അവിടെ വര്‍ണ്ണവും വര്‍ഗ്ഗവും മതവും എല്ലാം രണ്ടു മനസുകളുടെ തീരുമാനങ്ങള്‍ക്കുള്ളില്‍ ഒരു കലാപവും കൂടാതെ ഒരുമിച്ചു പുലരുന്നു...
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    ശ്രുതി കെ
    14 ജനുവരി 2018
    പുതുമ മങ്ങാത്ത വിഷയം കേട്ടു പഴക്കമില്ലാത്ത ശൈലിയിൽ. ഒരു പക്ഷേ നമുക്ക് ജീവിതത്തിൽ തീരുമാനങ്ങളെടുക്കുവാൻ പൂർണ സ്വാതന്ത്ര്യം നൽകുന്ന മാതാപിതാക്കൾ നമ്മുടെ ജീവിത പങ്കാളികളെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ മാത്രം ഈ മനോഭാവം പാടെ തിരുത്തികുറിക്കുന്നു. മനസ്സുകളുടെ കൂടിച്ചേരലാണ് അത് എന്നും അല്ലാതെ കവടികളുടെയും ജാതിയുടെയും മതത്തിന്റെയും സംഗമമല്ല അത് എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. തന്റെ ആത്മാവിനെ തന്നിൽ നിന്നകറ്റിയ ആ കാൽപ്പെരുമാറ്റം മുഴങ്ങുന്ന വീട്ടിലേക്ക് താനില്ലെന്ന് അനന്തു ശഠിക്കുന്നതിൽ തെറ്റൊന്നുമില്ല. അച്ഛൻ ഇത്ര മാത്രം ക്രൂരനാകുമെന്ന് ചിന്തിക്കുവാൻ തന്നെ അസാധ്യം. എങ്കിലും സമകാലിക അനുഭവങ്ങൾ തെളിയിക്കുന്നതു ഈ അനുഭവം അസ്ഥാനത്തല്ല എന്ന് കൂടിയാണ്. ഏറ്റവും മികവുറ്റതായ് തോന്നിയതെന്തെന്നാൽ ഒരു സാങ്കല്പിക അനുഭവത്തിന്റെ അസ്വാരസ്യം രചനയിലുണ്ടായില്ല എന്നതാണ്. രചന 👌👍. വാക്കുകളില്ല😍
  • author
    Neethu
    18 ഫെബ്രുവരി 2018
    അനുരാഗം ആരോട് തോന്നും എന്ന് പറയാൻ സാധിക്കില്ല....സ്വവർഗ്ഗ അനുരാഗികളെയും മനുഷ്യരായി തന്നെ കാണണം .....ജീവിക്കാൻ അനുവദിക്കണം.....അബി നന്നായിട്ടുണ്ട്....
  • author
    മങ്ങാടന്‍
    06 മെയ്‌ 2018
    അബീ.. നല്ല ഒരു രചന. പ്രണയത്തില്‍ സ്വാതന്ത്ര്യം ഒരു പ്രസക്ത ഭാഗമാണ്. ആരെ പ്രണയിക്കണം എന്നത് ഒരു തിരഞ്ഞെടുപ്പാണ്.അവിടെ വര്‍ണ്ണവും വര്‍ഗ്ഗവും മതവും എല്ലാം രണ്ടു മനസുകളുടെ തീരുമാനങ്ങള്‍ക്കുള്ളില്‍ ഒരു കലാപവും കൂടാതെ ഒരുമിച്ചു പുലരുന്നു...