Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

കഥ പറഞ്ഞു കവിതയെന്ന്

4.6
2739

മഞ്ഞോ പുകയോ എന്ന് തോന്നിക്കുന്ന മേഘങ്ങൾക്ക് മുകളിലൂടെ, തെളിഞ്ഞു നിൽക്കുന്ന നീലാകാശത്തിനു കിഴിലൂടെ ഉള്ള ആകാശയാത്രയിൽ, ഇരുണ്ടിരുന്നത് അവന്റെ മനസ്സ് മാത്രം. വിമാനത്തിന്റെ കുർത്ത ചുണ്ടുകളും, വിരിഞ്ഞ ...

വായിക്കൂ
രചയിതാവിനെക്കുറിച്ച്
author
ജിതിൻ ജോസ്

ഞാൻ വായിക്കുന്ന പുസ്തകങ്ങളുടെ റിവ്യൂ ഇപ്പോൾ ഒരു YouTube ചാനലിൽ ചെയ്യുന്നുണ്ട്. 'jithinjose_writer' എന്ന് YouTube-ൽ search ചെയ്താൽ എന്റെ ചാനൽ കണ്ടുപിടിക്കാം. അവിടെ പുസ്തകങ്ങളെ പരിചയപ്പെടുത്താൻ ഉദ്ദേശിക്കുന്നു. പിന്നെ എന്റെ എഴുതിനെക്കുറിച്ചു നാലു വരികളിൽ പറയാം. "ഒരു തൂലികത്തുമ്പിലൂടെ എൻ രക്തവും അടർന്നു വീഴുമ്പോൾ, ഇരവുകൾ കറുത്ത ശീലകൾ നീക്കി എൻ ശിരസ്സും പതിയെ മൂടുമ്പോൾ, വരിക നീ ഒരു ചെറു പുഞ്ചിരിയുമായി, ഒരു കൈപിടി നിറയെ പുഷ്പങ്ങളുമായി."

റിവ്യൂസ്
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    ശ്രുതി കെ
    20 ஜூன் 2018
    ഒരു സിനിമ കണ്ട് പ്രതീതി. അത്രക്ക് വിശദമായ കഥാഗതി. നിരവധി ആശയങ്ങളുടെ സമന്വയം . രാക്ഷന്റെ "രാ " ദുഷ്ടന്റെ "ഷ്ട് " പീറയുടെ "റ " ഈച്ചയുടെ "ഈ " മായത്തിലെ " യം " ഇവ ചേർന്നതാണ് രാഷ്ട്രീയമെന്ന് കുഞ്ഞുണ്ണി മാഷ് പറഞ്ഞിട്ടുണ്ട് .രാഷ്ട്രീയ പാർട്ടികളുടെ പൊള്ളത്തരം ബീഫ് ,കപടവാഗ്ദാനങ്ങൾ എന്നീ ഉദാഹരണങ്ങളാൽ തുറന്നടിക്കുന്നു .പിന്നെ മേലനങ്ങിപ്പണിയെടുക്കുവാൻ ആർക്കും വയ്യ. എളുപ്പത്തിൽ കുറുക്കുവഴികളാൽ ധനം സമ്പാദിക്കുക ,വെള്ള കോളർ ജോലി ലഭിക്കുക എന്നിവയാണ് ഏവരുടെയും ലക്ഷ്യമെന്ന് അടിവരയിട്ടു കാണിക്കുന്ന രചന. കൂടാതെ ശിഥിലമാകുന്ന ബന്ധങ്ങൾ,പോഫിറ്റ് ഒറിയന്റഡ് സമൂഹം ഇവയിലൊക്കെ രചയിതാവിന്റെ ഒളിയമ്പ് പതിക്കുന്നു. ഏറെക്കുത്തിയാ ചേരേം കടിക്കും. അതാണ് ജനങ്ങളുടെ അവസാനത്തെ പ്രതികരണത്തിന് മൂലബിന്ദു. പച്ചയായ നന്മ വറ്റാത്ത മനുഷ്യരുണ്ടെന്നതിന് ഉത്തമ ദൃഷ്ടാന്തമായി ജോണിയും വിഷ്ണുവും വിഷ്ണുവിന്റെ കുടുംബവും. നല്ല മാറ്റത്തിന്റെ തരംഗം ജോണിയിൽ നിന്ന് ഈ ലോകത്തിലേക്ക് തന്നെ എത്തട്ടെ. നല്ല രചന. നല്ല ആശയം
  • author
    കൃഷ്‌ണ
    10 ஜூன் 2018
    പൊതുവെ സിനിമകളിലാണ് ഇത്തരം വിശദമായ കഥാപശ്ചാത്തലം കണ്ടിട്ടുള്ളത്..പക്ഷെ കഥയിലേക്ക് അത്തരമൊരു കഥാസന്ദർഭം കൊണ്ടുവരുന്നതിൽ എഴുത്തുകാരൻ പൂർണമായും വിജയിച്ചെന്നു വേണം പറയാൻ..ഏറെ ശ്രദ്ധിച്ചത് ഇടയ്ക്കിടയ്ക്ക് കഥയിൽ കേറിവന്ന കുറിക്കുകൊള്ളുന്ന ചില അമ്പുകളാണ്..എല്ലാ രാഷ്ട്രീയക്കാരും ഇത്തരക്കാരായിരിക്കുമെന്ന് ഞാൻ കരുതുന്നില്ല,പക്ഷെ ഭൂരിപക്ഷവും ഇങ്ങനെയൊക്കെത്തന്നെയാണെന്ന് സമ്മതിക്കാതെ വയ്യ..പാർട്ടിഭേദമില്ലാതെ ജനക്ഷേമപദ്ധതികൾക്കു തുരങ്കം വെക്കുന്നവർ,അവരുടെ നേർക്കുള്ള ചോദ്യചിഹ്നമായി എഴുത്ത്..മറ്റൊരു പ്രത്യേകത സുഹൃദ്ബന്ധം അതിമനോഹരമായി അവതരിപ്പിച്ചുവെന്നതാണ്..പണത്തിനു പിറകെ പോവുന്ന ഒരുകൂട്ടം ആൾക്കാരുടെ മനസ്ഥിതി ജോണിന്റെ കുടുംബത്തിലൂടെ അവതരിപ്പിക്കുമ്പോൾ നിസ്വാർഥതയുടെ പാഠം വിഷ്ണു നമുക്ക് മുന്നിൽ തുറന്നിടുന്നു..ആശയസമ്പുഷ്ടമായ രചന എന്നു വേണം ഇതിനെ ചുരുക്കിപ്പറയാൻ
  • author
    പ്രവീൺ ജോമിസ്റ്റ്
    10 ஜூன் 2018
    കൊടി പിടിക്കുന്ന സുഖം.. തൂമ്പാ പിടിച്ചാൽ കിട്ടില്ല. കണ്ണ് പിടിയ്ക്കാത്തിടം ഗതി പിടിയ്ക്കരുത്. സ്കോപ്പുള്ളതെല്ലാം ഇവടെ കോപ്പാണ് ഭായ്.! മരം വേണ്ട സമരം മതി. പൂട്ടില്ലാത്തതും പൂട്ടിക്കും ഞങ്ങ.. ! ചൊല്ലുകളല്ല..!മനസ്സിൽ അടഞ്ഞു കൂടിയ കറയാണ്..! കളങ്കമാണ്... ഇവറ്റകളുണ്ടോ നന്നാവുന്നു. വ്യത്യസ്ഥമായ ഒരു അനുഭവം. വലിയ പ്ലോട്ട്, അത് കൈവഴക്കത്തോടെ കൈകാര്യം ചെയ്തിരിക്കുന്നു. ആശയത്തേക്കാളുപരി അവതരണമാണ് ആകർഷിച്ചത്..😊 പഞ്ച് ഡയലോഗുകൾ.. ഏറെ ഇഷ്ടം.. പ്രതിലിപിയിലെ വല്യേട്ടന് ആശംസകൾ
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    ശ്രുതി കെ
    20 ஜூன் 2018
    ഒരു സിനിമ കണ്ട് പ്രതീതി. അത്രക്ക് വിശദമായ കഥാഗതി. നിരവധി ആശയങ്ങളുടെ സമന്വയം . രാക്ഷന്റെ "രാ " ദുഷ്ടന്റെ "ഷ്ട് " പീറയുടെ "റ " ഈച്ചയുടെ "ഈ " മായത്തിലെ " യം " ഇവ ചേർന്നതാണ് രാഷ്ട്രീയമെന്ന് കുഞ്ഞുണ്ണി മാഷ് പറഞ്ഞിട്ടുണ്ട് .രാഷ്ട്രീയ പാർട്ടികളുടെ പൊള്ളത്തരം ബീഫ് ,കപടവാഗ്ദാനങ്ങൾ എന്നീ ഉദാഹരണങ്ങളാൽ തുറന്നടിക്കുന്നു .പിന്നെ മേലനങ്ങിപ്പണിയെടുക്കുവാൻ ആർക്കും വയ്യ. എളുപ്പത്തിൽ കുറുക്കുവഴികളാൽ ധനം സമ്പാദിക്കുക ,വെള്ള കോളർ ജോലി ലഭിക്കുക എന്നിവയാണ് ഏവരുടെയും ലക്ഷ്യമെന്ന് അടിവരയിട്ടു കാണിക്കുന്ന രചന. കൂടാതെ ശിഥിലമാകുന്ന ബന്ധങ്ങൾ,പോഫിറ്റ് ഒറിയന്റഡ് സമൂഹം ഇവയിലൊക്കെ രചയിതാവിന്റെ ഒളിയമ്പ് പതിക്കുന്നു. ഏറെക്കുത്തിയാ ചേരേം കടിക്കും. അതാണ് ജനങ്ങളുടെ അവസാനത്തെ പ്രതികരണത്തിന് മൂലബിന്ദു. പച്ചയായ നന്മ വറ്റാത്ത മനുഷ്യരുണ്ടെന്നതിന് ഉത്തമ ദൃഷ്ടാന്തമായി ജോണിയും വിഷ്ണുവും വിഷ്ണുവിന്റെ കുടുംബവും. നല്ല മാറ്റത്തിന്റെ തരംഗം ജോണിയിൽ നിന്ന് ഈ ലോകത്തിലേക്ക് തന്നെ എത്തട്ടെ. നല്ല രചന. നല്ല ആശയം
  • author
    കൃഷ്‌ണ
    10 ஜூன் 2018
    പൊതുവെ സിനിമകളിലാണ് ഇത്തരം വിശദമായ കഥാപശ്ചാത്തലം കണ്ടിട്ടുള്ളത്..പക്ഷെ കഥയിലേക്ക് അത്തരമൊരു കഥാസന്ദർഭം കൊണ്ടുവരുന്നതിൽ എഴുത്തുകാരൻ പൂർണമായും വിജയിച്ചെന്നു വേണം പറയാൻ..ഏറെ ശ്രദ്ധിച്ചത് ഇടയ്ക്കിടയ്ക്ക് കഥയിൽ കേറിവന്ന കുറിക്കുകൊള്ളുന്ന ചില അമ്പുകളാണ്..എല്ലാ രാഷ്ട്രീയക്കാരും ഇത്തരക്കാരായിരിക്കുമെന്ന് ഞാൻ കരുതുന്നില്ല,പക്ഷെ ഭൂരിപക്ഷവും ഇങ്ങനെയൊക്കെത്തന്നെയാണെന്ന് സമ്മതിക്കാതെ വയ്യ..പാർട്ടിഭേദമില്ലാതെ ജനക്ഷേമപദ്ധതികൾക്കു തുരങ്കം വെക്കുന്നവർ,അവരുടെ നേർക്കുള്ള ചോദ്യചിഹ്നമായി എഴുത്ത്..മറ്റൊരു പ്രത്യേകത സുഹൃദ്ബന്ധം അതിമനോഹരമായി അവതരിപ്പിച്ചുവെന്നതാണ്..പണത്തിനു പിറകെ പോവുന്ന ഒരുകൂട്ടം ആൾക്കാരുടെ മനസ്ഥിതി ജോണിന്റെ കുടുംബത്തിലൂടെ അവതരിപ്പിക്കുമ്പോൾ നിസ്വാർഥതയുടെ പാഠം വിഷ്ണു നമുക്ക് മുന്നിൽ തുറന്നിടുന്നു..ആശയസമ്പുഷ്ടമായ രചന എന്നു വേണം ഇതിനെ ചുരുക്കിപ്പറയാൻ
  • author
    പ്രവീൺ ജോമിസ്റ്റ്
    10 ஜூன் 2018
    കൊടി പിടിക്കുന്ന സുഖം.. തൂമ്പാ പിടിച്ചാൽ കിട്ടില്ല. കണ്ണ് പിടിയ്ക്കാത്തിടം ഗതി പിടിയ്ക്കരുത്. സ്കോപ്പുള്ളതെല്ലാം ഇവടെ കോപ്പാണ് ഭായ്.! മരം വേണ്ട സമരം മതി. പൂട്ടില്ലാത്തതും പൂട്ടിക്കും ഞങ്ങ.. ! ചൊല്ലുകളല്ല..!മനസ്സിൽ അടഞ്ഞു കൂടിയ കറയാണ്..! കളങ്കമാണ്... ഇവറ്റകളുണ്ടോ നന്നാവുന്നു. വ്യത്യസ്ഥമായ ഒരു അനുഭവം. വലിയ പ്ലോട്ട്, അത് കൈവഴക്കത്തോടെ കൈകാര്യം ചെയ്തിരിക്കുന്നു. ആശയത്തേക്കാളുപരി അവതരണമാണ് ആകർഷിച്ചത്..😊 പഞ്ച് ഡയലോഗുകൾ.. ഏറെ ഇഷ്ടം.. പ്രതിലിപിയിലെ വല്യേട്ടന് ആശംസകൾ