
പ്രതിലിപികോളേജിൽ നിന്നും അവസാന ബസ്സും കുന്നംകുളത്തേക്ക് പിരിഞ്ഞുപോവണ നേരം വരെ വിവേകാനന്ദാ കോളേജ് സ്ഥിതി ചെയ്യുന്ന ആ കുന്നിന്റെ മുകളിലിരുന്ന് കവിതകള് പാടിയും ,കേട്ടും തർക്കിച്ചും ഡയറിലിഷ്ടായ വരികളെഴുതിയും പാതിരാവരെയും അവിടെ ഇരുന്നിട്ടുണ്ട്.സുനിൽ അക്കരക്കാടനെന്ന പ്രിയ സുഹൃത്ത് സർപ്പ സാന്നിദ്ധ്യമായിരുന്നെന്നും ഇന്നും.. അന്ന് കവിത തലക്ക് പിടിച്ച് അത്രമേൽ ഉച്ചത്തില് ചുള്ളിക്കാടിന്റെ "ജോസഫ് പൊറുക്കുക നാം തമ്മിലിത്രമാത്രം "..,അക്കരക്കാടൻ ചൊല്ലിത്തീരുംമ്പോഴേക്കും നാട്ടുകാര് വരെ ഞങ്ങടെ ചുറ്റുംനിന്ന് കവിത ...
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം