55 വർഷമായി കേന്ദ്ര സർവ്വീസ്അദ്ധ്യാപകൻ, ഇന്ത്യയിൽ പലയിടത്തും ഭൂട്ടാനിലും ജോലി. പാട്ടിലും വരയിലും പ്രസംഗത്തിലും ആരംഭിച്ച്, കീബോർഡ് പരിചയിച്ച് പാട്ടെഴുത്തിലും നാടക, സംഗീതസംവിധാനത്തിലും മോശമല്ലാത്ത ഇടപെടലുകൾ ഏറെ കഴിഞ്ഞ് ഷഷ്ടിപൂർത്തിക്കു ശേഷം എഴുത്തിലേക്ക് തിരിഞ്ഞു. കുഞ്ഞുന്നാളിലേ വായിച്ച് ശീലിച്ചതു കൊണ്ടാവാം പത്തു നാൽപത്തഞ്ച് രചനകളായി;പ്രതി ലിപിയിൽ നിന്ന് , ഒന്നരവർഷക്കാലം കൊണ്ട് ഒര് ഒന്നാം സമ്മാനമടക്കംഎട്ട് പുരസ്കാരങ്ങളായി. ഞാൻ 75 വർഷം തത്വദീക്ഷയിൽ ജീവിച്ചതിന്റെ പ്രതിഫലനങ്ങൾ ആർക്കൊക്കെയോ ഇഷ്ടപ്പെട്ടു എന്ന് കേൾക്കുമ്പോൾ ഒരു സുഖം; ലോകാസ്സമസ്താ സുഖിനോ ഭവന്തു. ഒരു പാട് വലുതാവാൻ ഉണ്ട് എന്ന തിരിച്ചറിവോടെ- പ്രഭാകര മേനോക്കി.
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം